വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആഭ്യന്തര വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയിലുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. പാലാ ബിഷപ്പിന്റെ വര്‍ഗ്ഗീയ ചുവയുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസ്താവനകളും എഴുത്തുകളും പരിശോധിക്കാനും അതില്‍ നടപടി